Three Days Dharna by FCPA

Hectic preparations are going all over India by the Central and PSU Pensioners Associations, part of Forum of Civil Pensioners Associations (FCPA) to make the three days dharna at the state capital demanding repel of the anti-pensioner Pension Validation Act, which in violation of the historic ‘Nakara’ judgment of the Constitutional Bench of the Supreme Court and which also denies future benefit to the past pensioners. Massive participation is required.

While on dharna on 19th September 2026, it is also desirable to observe the 58th anniversary of the epic strike of 19th September 1968 in which 17 comrades became martyrs shot / beaten/ run over by trains.

Next Programme will be March to Parliament on 25th November 2026.

Red Salute to Comrade Sitaram Yechuri on his 2nd death Anniversary !

Sitaram Yechury ( 12.08.1952 – 12.09.2024)

12.09.2026 is the second death anniversary of Com. Sitaram Yechury, former General Secretary of CPI(M), former M.P. and one of the expert exponent of Marxism-Leninism. His death has created a big vacuum for the Communist movement in India.

Red Salute to Com.Sitaram Yechury on his second death anniversary !

ജൂലൈ 11 – കേന്ദ്ര ഭരണാധികാരികളെ വാൾ മുനയിലാക്കിയ രണ്ട് പണിമുടക്കുകൾ

ജൂലൈ 11 – കേന്ദ്ര ഭരണാധികാരികളെ വാൾ മുനയിലാക്കിയ രണ്ട് പണിമുടക്കുകൾ..

ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന്ന് അന്ത്യം കുറിക്കുന്നതിൽ നിർണായക പങ്കു വഹിച്ച 1946 ലെ നാവിക കലാപത്തെ പോലെ തന്നെ പ്രാധാന്യമർഹിക്കുന്ന, 24 ദിവസം നീണ്ടു നിന്ന  കമ്പി – തപാൽ ജീവനക്കാരുടെ പണിമുടക്കിന്റെ എൺപതാം വാർഷിക ദിനമാണ് 2026 ജൂലൈ 11. അതോടൊപ്പം, ലക്ഷക്കണക്കിന് കേന്ദ്രജീവനക്കാർ പങ്കെടുത്ത 1960 ലെ അനിശ്ചിത കാല
പണിമുടക്കിന്റെ അറുപത്തിയാറാം വാർഷികവും.

ശോചനീയമായ സേവന വേത നവ്യവസ്ഥക്കും താങ്ങാനാവാത്ത ജോലി ഭാരത്തിന്നും എതിരെ, ഏറ്റവും മിതവും ന്യായവുമായ ആവശ്യങ്ങൾ ഉന്നയിച്ച്കൊണ്ട്  ആൾ ഇന്ത്യ പോസ്റ്റ്മെൻ & ലോവർ ഗ്രേഡ് യൂണിയൻ 1946 ജൂലൈ 11ന്ന് ബോംബയിൽ ആരംഭിച്ച പണിമുടക്കം ദിവസങ്ങൾക്കകം ഇന്ത്യയിലാകെ പടർന്നു പിടിച്ചു. പോസ്റ്റ്മെൻ പണിമുടക്കം മുഴുവൻ കമ്പി – തപാൽ ജീവനക്കാരുടെയും പണിമുടക്കമായി മാറാൻ അധിക ദിവസം
വേണ്ടി വന്നില്ല. സർവീസുകൾ നിശ്ചലമാകാനും.

തങ്ങളുമായി അടുത്ത സമ്പർക്കമുള്ള ഇഡി – പോസ്റ്റുമാൻമാരുടെ ദയനീയ സ്ഥിതി അറിയാവുന്ന പൊതുജനങ്ങൾ പണിമുടക്കിന്ന് എല്ലാവിധ പിന്തുണയും നൽകി. അന്നത്തെ ഏക പ്രമുഖ ട്രേഡ് യൂണിയനായ എ ഐ  ടി യു സിയും കമ്മ്യൂണിസ്റ്റ്‌ പാർട്ടിയും അനുഭാവ പണിമുടക്കം പ്രഖ്യാപിച്ചു.

1946 ജൂലൈ 23ന്ന് ബോംബെ സംസ്ഥാനത്തിൽ നടന്ന പൊതുപ ണിമുടക്കിലും നഗരത്തിൽ നടന്ന വൻ പ്രകടനത്തിലും ലക്ഷങ്ങൾ പങ്കാളികളായി. ജൂലൈ 28 ന്ന് അവിഭക്ത മദിരാശി സംസ്ഥാനത്തിലും പണിമുടക്കവും പ്രകടനവും സംഘടിക്കപ്പെട്ടു. വാഹന സൗകര്യം പോലും ഇല്ലാത്ത സാഹചര്യത്തിൽ പോസ്റ്റ്‌ ഓഫീസുകൾ അവധിയാണെന്ന് പോസ്റ്റുമാസ്റ്റർ ജനറൽ ഉത്തരവുമിറക്കി. പണിമുടക്കിയ കോഴിക്കോട്ടെ തൊഴിലാളിമാരിൽ ഒരു വിഭാഗം കമ്മ്യൂണിസ്റ്റ്‌ നേതാവ് സ. പി. കൃഷ്ണ പിള്ളയുടെ നേതൃത്വത്തിലും മറ്റൊരു വിഭാഗം കോൺഗ്രസ്  നേതാവും പിന്നീട് മദിരാശി മന്ത്രിയുമായ ശ്രീ കോഴിപ്പുറത്തു മാധവമേനോന്റെ  നേതൃത്വത്തിലും നഗരത്തിൽ പ്രകടനം നടത്തി.

എ ഐ ടി യു സി ആഹ്വാനമനുസരിച്ച് ബംഗാൾ – അസ്സം സംസ്ഥാനങ്ങളിൽ ജൂലൈ 29 ന്നു നടന്ന പൊതു പണിമുടക്കത്തിൽ 15 ലക്ഷം പേർ പങ്കെടുത്തു. കട കമ്പോളങ്ങളെല്ലാം അടഞ്ഞു കിടന്നു. ബസുകൾ, ടാക്സികൾ, കാറുകൾ, റിക്ഷകൾ ഒന്നും നിരത്തിലിറങ്ങിയില്ല. സെക്രട്ടേറിയറ്റ്, കോടതികൾ, കോളേജുകൾ ഒന്നും പ്രവർത്തിച്ചില്ല. ബന്ദിന്റെ പ്രതീതി. വിദ്യാർഥികളും തൊഴിലാളിമാരും എല്ലാം ഒറ്റക്കെട്ടായി നഗരത്തിൽ നടന്ന വൻ പ്രകടനത്തിലും റാലിയിലും പങ്കെടുത്തു. കൽക്കത്ത നഗരം അന്നേ വരെ  കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ പ്രകടനമായിരുന്നു അതെന്നു അതിന്ന് നേതൃത്വം നൽകിയ സ. ജ്യോതി ബാസു പിന്നീട്
പ്രസ്താവിക്കുകയുണ്ടായി. എ ഐ ടി യു സി പ്രസിഡന്റും സമര സമിതി നേതാവുമായ സ മൃണാൾ കാന്തി ഘോഷ് തന്റെ ഉജ്ജ്വല പ്രസംഗത്തിൽ ജീവനക്കാരുടെ അവകാശങ്ങൾ അടിയന്തിരമായി അംഗീകരിക്കുവാൻ സർക്കാറിനോട് ആവശ്യപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തോട് ബന്ധപ്പെട്ടു കൽക്കത്തയിലെത്തിയിരുന്ന അമേരിക്കൻ സൈനികർ പോലും സമര സമിതിക്ക്‌ പണം സംഭാവന ചെയ്തത് പത്രങ്ങൾ റിപ്പോർട്ട്‌ ചെയ്യുകയുണ്ടായി.

മൊബൈൽ അടക്കമുള്ള ആധുനിക കമ്മ്യൂണിക്കേഷൻ സൗകര്യങ്ങൾ ഒന്നുമില്ലാത്ത അന്ന് കമ്പി – തപാൽ മേഖലയിലെ പൂർണ പണിമുടക്കം ഭരണത്തെ തന്നെ സാരമായി ബാധിച്ചു. കേന്ദ്ര സർക്കാർ നിർദേശമനുസരിച്ച് പി & ടി ഡയറക്ടർ ജനറൽ, കോൺഗ്രസ്‌ നേതാവ് ശ്രീ ബി ജി ഖേറിന്റെ സാന്നിധ്യത്തിൽ യൂണിയൻ നേതാക്കളുമായി ബോംബെയിൽ വെച്ച് ചർച്ച നടത്തുകയും ഉന്നയിച്ച 12 മുഖ്യ ആവശ്യങ്ങളും അംഗീകരിച്ച് കൊണ്ട് പണിമുടക്കം ഒത്തുതീർപ്പാക്കുകയും ചെയ്തു. ശമ്പള പരിഷ്കരണം, ലോവർ ഗ്രേഡ് ജീവനക്കാർക്കും പെൻഷൻ, പ്രൊമോഷൻ % വർധിപ്പിക്കൽ, അവധി ദിവസങ്ങൾ, ലീവ് എന്നിവയിൽ ലോവർ ഗ്രേഡ് ജീവനക്കാർക്ക് മേലുദ്യോഗസ്ഥന്മാരുമായി തുല്യത, തുടങ്ങിയവയെല്ലാം അംഗീകരിക്കപ്പെട്ടു. അതോടൊപ്പം അടിയന്തര ആശ്വാസമായി 5 രൂപ ‘ സൽസ്വഭാവ അലവൻസ് ‘  എന്ന പേരിൽ നൽകുകയുമുണ്ടായി. ബംഗാളിൽ നിന്നുള്ള സമര നേതാക്കളെ ബോംബെയിലേക്ക് കൊണ്ടുവരുന്നതിന്നു വിമാന സൗകര്യം ഏർപ്പെടുത്തുകയും ചെയ്തു. ഒന്നാം ശമ്പള കമ്മീഷൻ നിയമിക്കപ്പെട്ടതും ഈ കാലഘട്ടത്തിലാണ്. ബംഗാളിൽ സമരത്തിന് നേതൃത്വം കൊടുത്തവരിൽ പിന്നീട് എൻ എഫ് പി ടി ഇ യുടെ ആദ്യ  സെക്രട്ടറി ജനറലായ ദാദാ ഘോഷും കെ ജി ബോസും ഉൾപ്പെടും.

സമരം ഒത്തുതീർപ്പായി ഒരു മാസത്തിന്നിടയിലാണ് ജവാഹർലാൽ നെഹ്‌റുവിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ രൂപകരിച്ചത് എന്നതും ചരിത്രം. ബ്രിട്ടീഷ് സാമ്രാജ്യത്തിന്ന് അവസാനം ലഭിച്ച ചവിട്ടായി കമ്പി – തപാൽ പണിമുടക്കം.

സ്വതന്ത്ര ഇന്ത്യയിലാദ്യമായി നടന്ന കേന്ദ്രജീവനക്കാരുടെ അനിശ്ചിത കാല പണിമുടക്കം ആരംഭിച്ചത് 1946 പണിമുടക്കിന്റെ 14 ആം വാർഷികമായ 1960 ജൂലൈ 11 ന്നാണ്. രണ്ടാം ശമ്പള കമ്മീഷന്റെ പ്രതിലോമ ശിപാർശ കൾക്കെതിരായി, ആവശ്യാധിഷ്ഠിത മിനിമം വേതനം, ജീവിത വിലസൂചികയുടെ വർധനവനുസരിച്ച് ക്ഷാമബത്ത തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടായിരുന്നു റെയിൽവേ, പ്രതിരോധം, കമ്പി – തപാൽ അടക്കമുള്ള മുഴുവൻ കേന്ദ്ര സർവീസുകളിലെയും അനിശ്ചിതകാല പണിമുടക്കം.

പണിമുടക്കിനെ തകർക്കാൻ രാജ്യത്ത് ആദ്യമായി പ്രഖ്യാപിച്ചഅവശ്യ സർവീസ് സംരക്ഷണ ഓർഡിനൻസ് പ്രകാരം പണിമുടക്കുന്നവർക്ക് ആറുമാസം കഠിന തടവും 500 രൂപ പിഴയും, പണിമുടക്കിന് പ്രേരിപ്പിക്കുന്നവർക്ക് ഒരു വർഷം കഠിന തടവും 1000 രൂപ പിഴയും!

നിയമാനുസൃതമായി പണിമുടക്ക് നോട്ടീസ് നൽകിയിട്ടും, ഭീഷണി മുഴക്കിയതല്ലാതെ യാതൊരു ചർച്ചക്കും സർക്കാർ തെയ്യാറായില്ല. ജൂലൈ 11 ന്നു പണിമുടക്കിന്ന് അല്പം മണിക്കൂറുകൾക്ക് മുൻപ് പ്രധാന മന്ത്രി ജവാഹർലാൽ നെഹറു വിളിച്ചു ചേർത്ത ചർച്ചയിൽ ഒത്തു തീർപ്പായില്ലെന്നു മാത്രമല്ല, ചർച്ചക്കെത്തിയ നേതാക്കന്മാരെ കൈച്ചങ്ങലയിട്ട് ഡൽഹി തെരുവുകളിലൂടെ നടത്തി തിഹാർ ജയിലിൽ അടക്കുകയായിരുന്നു.

പണിമുടക്കിനിറങ്ങിയ തൊഴിലാളിമാരെ അപമാനിച്ചു കൊണ്ട്  ‘കഴുതപ്പുറത്തു കയറാൻ കഴിയാത്തവരാണ് കുതിരപ്പുറത്തു കയറാൻ പോകുന്നത് ‘ എന്ന് പോലും അപമാനിച്ചു പ്രസ്താവന ഇറക്കുവാൻ പണ്ഡിറ്റ്ജിക്ക് മടിയുണ്ടായില്ല.

ജൂലൈ 11 അർദ്ധ രാത്രി പണിമുടക്ക് ആരംഭിച്ചതോടെ തീവണ്ടികൾ നീങ്ങാതായി, കമ്പി – തപാൽ സർവീസുകൾ – എല്ലാം നിശ്ചലമായി. കേന്ദ്ര ആഫീസുകൾ പൂട്ടിക്കിടന്നു.

ബ്രിട്ടീഷ് സർക്കാർ പോലും കാണിക്കാത്ത ക്രൂരതയാണ് സ്വതന്ത്ര ഇന്ത്യയിലെ ഭരണാധികാരികൾ കൈക്കൊണ്ടത്. സമരത്തെ പിന്തുണച്ച എം പി മാരടക്കമുള്ള  രാഷ്ട്രീയ നേതാക്കന്മാരും പതിനായിരക്കണക്കിന്  ജീവനക്കാരും അറസ്റ്റ് ചെയ്യപ്പെട്ടു ജയിലിലായി. നോട്ടീസ് പോലും നൽകാതെ തൊഴിലാളിമാർ പിരിച്ചു വിടപ്പെട്ടു.  പലരും സസ്പെന്ഷനിൽ. ഒളിവിൽ പോയവരെ അറസ്റ്റ് ചെയ്യാൻ താമസ സ്ഥലങ്ങളിൽ കയറിയിറങ്ങുന്ന പോലീസുകാരെ സഹായിക്കാൻ യൂത്ത് കോൺഗ്രസ്സുകാരും.

കോഴിക്കോട് ടെലിഫോൺ എക്സ്ചേഞ്ചിലെ 40 വനിതാ ടെലിഫോൺ ഓപ്പറേറ്റർമാരെ അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിലടച്ചു. മുലകുടി മാറാത്ത കുഞ്ഞടക്കമുള്ള വനിതാ ജീവനക്കാരെ തൃശൂരിലും കസ്റ്റഡിയിലെടുത്തു. ഇന്ത്യയിൽ മിക്ക സ്ഥലത്തും സ്ഥിതി ഇത് തന്നെ. യൂണിയനുകളുടെ അംഗീകാരവും പിൻവലിക്കപ്പെട്ടു.

പണിമുടക്കിയവർക്കെതിരെ വെടി യുതിർത്തതിനെ  തുടർന്ന് ഗുജറാത്തിലെ ദോഹാദിൽ 5 റെയിൽവേ സഖാക്കൾ രക്തസാക്ഷികളായി. റെയിൽവേ ട്രാക്ക് സംരക്ഷണത്തിനിടെ ഒരു പോലീസുകാരനും 8 വളന്റിയർമാരും കൊല്ലപ്പെട്ടു. പിരിച്ചു വിടലിൽ  മനം നൊന്ത് പാലക്കാട്‌ ടെലിഫോൺ ഓപ്പറേറ്റർ ഏകാംബരം ആത്മഹത്യ ചെയ്തു. ദിവസങ്ങളോളം ക്രൂരമായ ജയിൽവാസത്തിൽ രോഗം മൂർച്ഛിച്ചു കോട്ടയത്തെ പോസ്റ്റുമാൻ ടി കെ വർക്കി മരണമടഞ്ഞു.

പാർലമെന്റിൽ നൽകിയ കണക്കുകളനുസരിച്ച് പിന്തുണ നൽകിയ 2359 പേരടക്കം 17,780 പേർ അറസ്റ്റിലായി.  കേരളത്തിൽ 1391 പേർ. ഒട്ടേറെ പേർ പിരിച്ചു വിടപ്പെട്ടു. പണിമുടക്കിയവർക്ക് ഡൈസ് നോണിന്ന് പുറമെ ചാർജ് ഷീറ്റും കടുത്ത ശിക്ഷകളും. യഥാർത്ഥ കണക്കുകൾ ഇതിനും എത്രയോ മേലെ.

പ്രതികാര നടപടികളിൽ പിടിച്ചു നിൽക്കാനാകാതെ അഞ്ചാം ദിവസം, ജൂലൈ 16 ന്ന് വൈകുന്നേരം തിഹാർ ജയിലിലുള്ള നേതാക്കൾ കൂടിയാലോചിച്ചു പണിമുടക്കം പിൻവലിച്ചു.

പണിമുടക്കം നേരിട്ട രീതിയെ എതിർത്ത്
എ കെ ഗോപാലൻ, എസ് എം ബാനർജി, നാഥ് പൈ, എ ബി വാജ്പൈ, ഇന്ദ്രജിത് ഗുപ്ത, പ്രഭാത്കർ, പാർവതി കൃഷ്ണൻ തുടങ്ങി 30 ലേറെ എം . പി മാർ പാർലമെന്റിൽ  പ്രമേയം അവതരിപ്പിക്കുകയും പിരിച്ചു വിട്ടവരെ അടിയന്തിരമായി തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 17ഉം 18 ഉം  ഇന്ത്യൻ ലേബർ കോൺഫറൻസുകളിലും പ്രശ്നം ഉന്നയിക്കപ്പെട്ടു.

ഏകദേശം നാല് വർഷത്തിനകം എല്ലാവരെയും തിരിച്ചെടുക്കുകയും യൂണിയനുകളുടെ അംഗീകാരം  പുൻസ്ഥാപിക്കുകയുമുണ്ടായി. ക്ഷാമ ബത്ത പ്രശ്നം പരിഹരിക്കുവാൻ ദാസ് കമ്മീഷനും, തുടർന്നു ഗജേന്ദ്ര ഗാഡ്കാർ കമ്മീഷനും, നിയമിക്കപ്പെട്ടു . സംയുക്ത കൂടിയാലോചന സമിതികൾ രൂപീകരിക്കപ്പെട്ടു.

വാഗ്ദത്തങ്ങൾ പാലിക്കാത്ത സാഹചര്യത്തിലും കൂടിയാലോചന സമിതികൾ പരാജയപ്പെട്ടതിനെ തുടർന്നും  1968 സെപ്റ്റംബർ 19 ന്നും,  പിന്നീട് 1974ൽ മൂന്നാഴ്ച്ച നീണ്ടു നിന്ന റെയിൽവേ പണിമുടക്കവും നടത്തപ്പെട്ടു.

ത്യാഗപൂർണമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ ഒന്നൊന്നായി നിഷേധിക്കുകയാണ് കേന്ദ്ര ബി ജെ പി സർക്കാർ. ബി എസ് എൻ എൽ അടക്കം പൊതുമേഖലകൾ ഒന്നുകിൽ സ്വകാര്യവൽക്കരിക്കുകയോ അല്ലെങ്കിൽ തകർക്കപ്പെടുകയോ ചെയ്യുന്നു.  നേടിയെടുത്ത 29 ഓളം തൊഴിൽ നിയമങ്ങൾ ഇല്ലാതാക്കി, നാല് തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ നടപ്പാക്കിക്കഴിഞ്ഞു. നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ് നാട്ടിന്റെ അന്നദാതാക്കളായ കർഷകർ. ആഗോള വൽക്കരണ- ഉദാരവൽക്കരണ –  സ്വകാര്യ വൽക്കരണ  
നയങ്ങൾക്കെതിരായി  2026 ഫെബ്രുവരി 12 ന്ന് കേന്ദ്ര ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്കിൽ 25 കോടിയിലേറെ തൊഴിലാളിമാർ പങ്കെടുത്തുവെന്നത് സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയുള്ള പോരാട്ടം അതിശക്തമായി തുടരും എന്നുള്ളതിന്റെ സൂചന കൂടിയാണ്.

പെൻഷനും പെൻഷൻ ആനുകൂല്യങ്ങളും ഇല്ലാതാക്കുവാനുള്ള നീക്കത്തിന്റെ ഭാഗമായി പാർലിമെന്റ് അംഗീകരിച്ച പെൻഷൻ വാലിഡിയേഷൻ ആക്ടിന്നെതിരെ കേന്ദ്ര പെൻഷൻകാർ സമരത്തിലാണ്.

തൊഴിലാളിമാർക്കെതിരെയുള്ള കടന്നാക്രമണങ്ങളെ ചെറുത്തു തോൽപിക്കാനുള്ള യോജിച്ച പോരാട്ടങ്ങൾക്ക് 1946 – 1960 പണിമുടക്കുകളുടെയും രക്ത സാക്ഷികളുടെയും ഓർമ്മകൾ പ്രചോദനമാകും.

വി എ എൻ നമ്പൂതിരി.

Red Salute to Comrade Jyoti Basu on his 112nd Birth Anniversary !

..

സി പി ഐ (എം ) രൂപീകരണം മുതൽ പോളിറ്റ്ബ്യൂറോ അംഗവും, സി ഐ ടി യു അഖിലേന്ത്യ വൈസ് പ്രസിഡന്റും തുടർച്ചയായി രണ്ട് ദശാബ്ദത്തിലേറെ പ. ബംഗാൾ മുഖ്യമന്ത്രിയും സ്വാതന്ത്ര്യ സമര നേതാവുമായിരുന്ന സ. ജ്യോതി ബാസുവിന്റെ 112 ആം ജന്മ ദിന വാർഷികമാണ് ഇന്ന്.

ചരിത്ര പ്രധാനമായ ഒരു കാലഘട്ടത്തിൽ ബംഗാളിനെ നയിച്ച നേതാവ്. ഒട്ടേറെ കൊലപാതക ആക്രമണങ്ങളിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട സഖാവ്. പ്രധാന മന്ത്രി ആകാനുള്ള ക്ഷണം പാർട്ടി നിർദേശമനുസരിച്ച് നിരാകരിച്ച സഖാവ്.

ഒരിക്കൽ കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് മൈതാനിയിൽ വെച്ചും പിന്നീട് പാർട്ടി കോൺഗ്രസ്‌ / സി ഐ ടി യു അഖിലേന്ത്യ സമ്മേളനങ്ങൾ എന്നിവയിൽ വെച്ചും സഖാവിന്റെ ഉജ്ജ്വല പ്രസംഗങ്ങൾ കേൾക്കാൻ സന്ദർഭം ലഭിച്ചു.

നേരിട്ട് കണ്ടു സംസാരിച്ച ഒരു സന്ദർഭവും ഓർമ വരുന്നു. ടെലികമ്യൂണിക്കേഷൻ മേഖലയിൽ സ്വകാര്യ കമ്പനികൾ
ഇടപെട്ട് തുടങ്ങിയ കാലം. പല സംസ്ഥാനങ്ങളിലും അവർ സ്വാധീനം ചെലുത്തുന്ന ഘട്ടം.
സമ്മേളനത്തിന്റെ ഇടവേളയിൽ നേതാക്കൾ ഇറങ്ങുന്നതിനിടെ സ്റ്റേജിൽ കയറി, ബംഗാൾ സർക്കാർ ആഫീസുകളിൽ പൂർണമായും സർക്കാർ / ബി എസ് എൻ എൽ സർവീസുകൾ നിലനിർത്തണമെന്ന് അഭ്യർത്ഥിച്ചു. തികച്ചും അനുകൂലമായ മറുപടിയും കിട്ടി. അടുത്തുണ്ടായിരുന്ന ത്രിപുര മുഖ്യ മന്ത്രി സ. മണിക്ക് സർക്കാറിനോടും അതേ അഭ്യർത്ഥന. അദ്ദേഹവും സമ്മതിച്ചു. ചുരുങ്ങിയ നിമിഷങ്ങൾക്കുള്ളിൽ തീരുമാനം നൽകുകയായിരുന്നു രണ്ട് പേരും. തൊഴിലാളിമാർക്ക് എല്ലാ പിന്തുണയും നൽകിയ നേതാക്കൾ.

സഖാവ് ജ്യോതി ബാസുവിന്റെ 112 ആം ജന്മ വാർഷികത്തിൽ ഒരു പിടി രക്ത പുഷ്പങ്ങൾ!

പുതിയ കാലത്തിന്റെ വെല്ലുവിളികൾ നേരിടുന്നതിന്നു പഴയ കാല പോരാട്ടങ്ങൾ തീർച്ചയായും
പ്രചോദനമേകും…

വി എ എൻ 08.07.2026

മുൻകാല സംഘടന പ്രവർത്തനത്തിന്റെ ചില മാതൃകകൾ..

മുൻകാല സംഘടന പ്രവർത്തനത്തിന്റെ ചില മാതൃകകൾ..

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ രൂപീകരിക്കപ്പെട്ട വിവിധ യൂണിയനുകളെ സംയോജിപ്പിച്ച് 1954ൽ രൂപീകരിച്ച കമ്പി -തപാൽ തൊഴിലാളികളുടെ ഐക്യ സംഘടനയായ എൻ എഫ് പി ടി ഇ യുടെയും 1956ൽ രൂപീകരിച്ച കേന്ദ്രജീവനക്കാരുടെ സംയുക്ത സംഘടനയായ കോൺഫെഡറേഷന്റെയും ചരിത്രത്തിലൂടെ കടന്നു പോകുമ്പോൾ പല കാര്യങ്ങളും അദ്‌ഭുതത്തോടെയും അഭിമാനത്തോടെയുമേ കാണാൻ കഴിയുകയുള്ളു. ചില ഉദാഹരണങ്ങൾ മാത്രം :

  1. ഫെഡറേഷന്റെയും അഫി ലിയേറ്റെഡ് അഖിലേന്ത്യ യൂണിയനുകളുടെയും സമ്മേളനങ്ങൾ ഓരോ വർഷവും കൃത്യമായി നടക്കുകയും ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കുകയും ചെയ്യുന്നു. മിക്കപ്പോഴും മത്സരങ്ങളും തെരഞ്ഞെടുപ്പും. 3-4 ദിവസം നീണ്ടു നിൽക്കുന്ന ചർച്ചകൾ. കേന്ദ്ര വകുപ്പ് മന്ത്രിമാരുടെ സാന്നിധ്യം. സർവദേശീയ – ദേശീയവും ജീവനക്കാരുടെ പ്രശ്നങ്ങൾ, സംഘടന പ്രവർത്തനങ്ങൾ എന്നിവയുടെ വിശദമായ വാർഷിക റിപ്പോർട്ട്‌. പ്രശ്നങ്ങൾ വിശദമാക്കുന്ന പ്രമേയങ്ങൾ….
  2. കൃത്യ സമയങ്ങളിൽ പ്രവർത്തക സമിതി യോഗങ്ങൾ.
  3. ഫെഡറേഷന്റെയും ഘടക സംഘടനകളുടെയും എല്ലാ ആഫീസുകളും ഒരേ കെട്ടിടത്തിൽ. താമസവും അവിടെ തന്നെ. പി & ടി ഹൌസ്.
  4. എല്ലാ സംഘടനകൾക്കും പ്രത്യേകം മാസികകൾ. എൻ എഫ് പി ടി ക്ക്‌ പി & ടി ലേബർ എന്ന മാസികയും. അഖിലേന്ത്യ യൂണിയനുകളുടെ മാസികകൾ എല്ലാ മെമ്പർമാർക്കും. സർക്കിളുകളിൽ / സംസ്ഥാനത്തിൽ പ്രാദേശിക ഭാഷയിലുള്ള മാസികകൾ. അവയും എല്ലാവർക്കും.
  5. പൊതു പ്രശ്നങ്ങൾ, സംഘടന വാർത്തകൾ, കൈകാര്യം ചെയ്ത പ്രശ്നങ്ങൾ, സർക്കാരിന്നു നൽകിയ കത്തുകളും ലഭിച്ച മറുപടികളും, സമ്മേളനങ്ങളുടെയും യോഗങ്ങളുടെയും വിശദമായ റിപ്പോർട്ടുകൾ ( സംസാരിച്ചവരുടെ പേരുകളും, അവർ പറഞ്ഞ കാര്യങ്ങളും, ചിലപ്പോൾ ഫോട്ടോവും ), വോട്ടെടുപ്പുണ്ടെങ്കിൽ സ്ഥാനാർഥികൾക്ക് ലഭിച്ച വോട്ടുകൾ അടക്കം എല്ലാം മാസികയിൽ വരും. ഫെഡറേഷൻ മാസികയായ പി & ടി ലേബർ 40 മുതൽ ചിലപ്പോൾ 80 പേജ് വരെ.
  6. ഓരോ മാസത്തേയും മാസികയിൽ മുൻപത്തെ മാസത്തെ വരവ് ചെലവ് കണക്കുകൾ
  7. മിക്കവാറും ദിവസങ്ങളിൽ അധികാരികളുമായുള്ള ചർച്ചകൾ
  8. ഒട്ടേറെ പ്രക്ഷോഭങ്ങളും പണിമുടക്കങ്ങളും. കഠിനമായ ശിക്ഷാ നടപടികൾ – ജയിലറകൾ, പിരിച്ചു വിടലുകൾ, സസ്പെന്ഷൻ, തരം താഴ്ത്തൽ, സ്ഥലം മാറ്റങ്ങൾ,ഡൈസ് നോൺ…പണിമുടക്കങ്ങളെ നേരിടാൻ അവശ്യ സർവീസ് സംരക്ഷണ ഓർഡിനൻസുകളും സി ആർ പി എഫും. വെടി വെപ്പിലും വണ്ടി കയറ്റിയും മറ്റും മരണപ്പെട്ട ഒട്ടേറെ രക്ത സാക്ഷികൾ..9. ഫെഡറേഷന്റെയും അഖിലേന്ത്യ യൂണിയനുകളുടെയും പ്രസിഡന്റ്റുമാർ പലപ്പോഴും എം പി മാർ.
  9. സംഘടന വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയനിൽ
    അഫിലിയേഷൻ.
  10. ചില അഖിലേന്ത്യ നേതാക്കൾ സർവീസിൽ നിന്നും പിരിച്ചു വിടപ്പെട്ടവർ.യൂണിയൻ അവർക്ക് ചുരുങ്ങിയ അലവൻസ് നൽകും.
  11. എല്ലാ മാസവും ഒന്നാം തീയതി ശമ്പളം നൽകുന്ന ആഫീസിന്റെ മുന്നിൽ മേശയും കസേലകളുമായി മാസ വരി സംഖ്യ പിരിക്കാൻ ഇരിക്കുന്ന ബ്രാഞ്ച് യൂണിയൻ നേതാക്കൾ. അംഗങ്ങൾക്ക് പരാതി പറയാനും പ്രശ്നങ്ങൾ ഉന്നയിക്കാനും അവസരം. മാസികകൾ നല്കാനും.
  12. സർവീസിന്റെ
    വികസനത്തിന്നനുസരിച്ച് ഓരോ മാസവുമെന്ന പോലെ റിക്രൂട്ട് ചെയ്യപ്പെട്ട് വരുന്ന പുതുമുഖങ്ങൾ..
    ഇനിയും പല പുതുമകൾ ( പഴമകൾ?)!

പുതിയ കാലത്തിന്റെ വെല്ലുവിളികൾ നേരിടുന്നതിന്നു പഴയ കാല പോരാട്ടങ്ങൾ തീർച്ചയായും
പ്രചോദനമേകും…

വി എ എൻ 08.07.2026

EPIC STRIKES  OF 11 TH JULY, 1946 & 1960

EPIC STRIKES  OF 11 TH JULY, 1946 & 1960

  1. The Historic P&T Strike of  July 1946.

The All India Postmen & Lower Grade Staff Union, led by V. G. Dalvi ( He  was the first President of NFPTE formed in 1954), Bar-at- Law, issued Strike notice to start from 11th July 1946 on the 12 major demands of the employees.

After the strike started in the major cities, it spread like wild fire all over India. Later it developed in to a P&T strike.

The AITUC and other TUs, fully supported tbe strike. Solidarity strike was organised by AITUC in various states. Left parties wholeheartedly supported the strike. Massive demonstrations participated by tens of thousands were held in Bombay, Madras, Calcutta and other cities. In  Bengal ( Assam  included) more than 15 lakhs participated.

Jyoti Basu in his book has stated  that the solidarity demonstration and rally held in Calcutta  on 29th July 1946 was the biggest Calcutta has ever seen till that date. The strike in Bengal was led by Comrades B. N. Ghosh ( Dada Ghosh ) and K. G. Bose.

The entire communication system was paralysed. British Government was compelled to call the union leaders. DG P&T discussed the demands with union leaders V. G. Dalvi, R. S Dharia etc. on  24 – 25 July 1946 and an agreement was reached accepting all the dremands. In Bengal it continued till 3rd August as certain specific issues were pending. Those were also settled and strike withdrawn.

Main Achievements :

  1. Revision of pay structure.
  2. So far there was no pension for lower grade employees. The same was granted.
  3. Discrimination against group C and D employees in leave, holidays etc was removed.
  4. Departmental promotion increased to 50%
  5. Rs. One crore allotted  as ‘ Good Conduct Pay”. All employees including ED got Rs. 5 as Good Conduct Pay.
  6. Leave Rules modified.  etc. etc.

The 1946 P&T strike is also treated as part of the Freedom Struggle.

  1. Five Days Strike by CG Employees in 1960.
    The first Historic Strike of Central Government employees in independent India was organised under the leadership of Confederation of CG Employees (including NFPTE), AIRF and AIDEF.

The indefinite strike from 11, July 1960 was made inevitable due to the adamant stand of the Jawaharlal Nehru government which refused  fruitful discussion on  the demands of the CG employees, including Need Based Minimum Wage, DA on the basis of Cost of Living index etc.

In order to crush the strike, the central government issued  Essential Service Maintenance Order ( ESMO) through which those who go on strike could be arrested and jailed for six months with a fine of Rs. 500. Those who instigated strike will be punished by jail term of one year and a fine of Rs. 1000/-.

The strike started on 11 th July 1960. The communication system was completely paralysed. The trains did not move. The CG offices stayed closed. The government arrested and jailed thousands of employees including women,  dismissed and terminated thousands.

The AITUC and other left trade union and Left parties supported tbe strike. Many of them were also jailed including  some Members of Parliament.

It became difficult to continue the strike under such cruel victimisation. The strike was called off on 15th July, the fifth day of tbe strike.

Five striking Railway Comrades became martyrs after they were shot down by police at Dohad Workshop when they refused to work. Two comrades in Kerala also became martyrs.

Heated debate took place in the Parliament against the dealing of the strike by the government. Struggles were organised against victimisation. By about 4 years, all dismissed / terminated were taken  back on duty.

The immediate result was the appointment of  Das Commission followed by Gajendra Gadker Committee to enquire in to the demands of the employees for grant of DA on the basis of the Cost of Living Index.

“The year 1960 will be remembered for many events, but the Five Glorious Days of the Central Govt Employees’ Struggle in the month of July will be unforegettable in the History of the Indian Trade Union Movement ” ( from the Resolution of the Cederal Council of NFPTE )

V A N…..  03.07.2026

NCCPA & FCPA MEETINGS AT CHENNAI IN JULY

It has been notified that the meetings of the NCCPA and FCPA will be held at Chennai on 18th and 19thJuly 2026 respectively to discuss nd decide about the future programmes of action on issues of Pension, Pay Commission etc.

Red Salute to Comrade Dada Ghosh !

Red Salute to Comrade Dada Ghosh !

B.N.Ghosh ( 08.1898 – 07.06.1961)

Comrade B.N.Ghosh or Dada Ghosh as he is respectfully called left us sixty five years back on 7th June 1961. He was the senior leader after Babu Tarapada Mukherjee, Henry Barton and V.G.Dalvi who organised the P and T Workers in to a mighty force.

He was one of the top leaders of the P and T movement which organised the mighty Postal Strike of 1946, which is considered as part of the independence struggle and which compelled the British Government to accede to the important demands of the strike.

When the National Federation of P and T Employees (NFPTE) was formed in 1954 as part of the realignment scheme, there was no two opinion as to who should be the first Secretary General. Dada Ghosh continued to be the Secretary General till 1960 when he vacated the post on his own.

During his period as SG, the organisation was strengthened and the government was compelled to appoint the II Central Pay Commission. He has written a series of articles on the Origin of the P&T movement and the struggling period of the organisatio

After leaving the SG post, Dada Ghosh returned to Calcutta. Probably he could not adjust to the quick change of life. To the sorrow of the entire P and T workers, he was found dead having committed suicide on 7th June 1961.

Respectful homage to Dada Ghosh, the founder Secretary General of NFPTE!

V A N 06.06.2026

See less

Happy Birthday to Comrade K. G. Jayaraj!

Happy Birthday to Comrade K. G. Jayaraj, our veteran leader of Central, Postal & Telecom Pensioners and present Offg. SG of NCCPA and Patron AIBDPA!

We wish for many happy returns of the day and his contributions to the working class and pensioners movement.

V A N Namboodiri, Patron NCCPA.

03.06.2026

HOW TO GET IN THE MISSED TRAIN ?

HOW TO GET IN THE MISSED TRAIN ?

I had gone to Khammam to attend the Circle Conference of A.P. Circle. Under the militant leadership of Coms. J.Sampath Rao, Circle Secretary  and P.Asoka Babu, Asst. General Secretary, the union functioned effectively and the Circle Conference was a big success in participation and deliberation. As the General Secretary of the Union, I attended fultime in the Conference.

An important event in the Conference was the donation of the Circle Union collected from its members to purchase a car for the All India Union. This was greatly appreciated by all.

After the Conference I had to return that night itself to New Delhi, since next day there was an important meeting with the Secretary, Department of Telecom. Ticket has already been booked for the sleeper I THE G.T.Express. The train was to reach at Khammam at about midnight.

After the Conference and dinner,I was sitting in the IQ and discussing some issues with Sampath Rao, Asoka Babu, Samba Siva Rao, Thirumalacharulu  and a few other comrades. At about half – an hour before the arrival time of the GT, I told Sampath Rao that we can proceed to the Railway Station. I was always careful to reach the station well in time. He told me that the station is only 2 – 3 minutes from the IQ and there is no hurry. Hence some 10 minutes before midnight we started for the railway station in the car with my luggage. Since it was December or so and it was severe cold in Delhi, I had taken warm clothes and including dress, books, records etc. there were three bags with me.

We reached the platform just before midnight. We could see the train standing in the first platform, while we were in  the second platform. All the three of us took one bag each and  rushed  crossing the three railway tracks in between and  climbing to the first platform.

The train was just starting. The S-13 sleeper compartment was just in front of us in which my ticket was reserved. The bags were placed in the compartment, I got in and the train started. All of us were happy that I could catch train. I waved my hands to them.

When I started to search for my berth, I found out that most of the berths were unoccupied. The passengers in the occupied berths were already sleeping. I got a doubt, whether this is GT , because, GT used to be always full. That is the position even now. A young boy was sitting in a side berth and I asked him whether the train is not GT? He said no and added that it is a train to Secundarabad. The train has only moved a little distance and I pulled the Chain for stopping the same. But the chain was not working despite my many attempts. It seemed as if it was permanently fixed.  By the time, the train has gained speed.

I realised that GT had not gone ahead. It will be coming behind. I can get down  in the next station and catch the same, I thought. I checked up with the Railway Time Table, which I always take with me while travelling and found that GT will pass over this train, before reaching the next stop. That means, this train will stop somewhere to allow the GT to pass it.

By  this time,  the train has slowed and stopped. It was completely dark out side, but on the other side of the railway tracks  I could see a small building and light. Yes, it was a very small station.

I realized that this is my opportunity. With the   three bags in my hands and shoulders, I managed to get down in the platform, which was completely dark. Grass has grown up to knee level and I walked through carefully and reached the back end of the train and met the Guard on duty. I told him that I had to go to Delhi by GT, got in this train by mistake and requested him to help me  by stopping the GT there so that I can get in to the GT. He laughed and said GT will not stop here and nothing could be done. When I repeatedly requested, he told me to cross the tracks, get on to the platform on the other side and meet the Station Master, who will be inside the room. He also told me that this is a Naxal dominated area and cautioned  me to be very careful. I crossed the tracks, managed to climb to the platform, where not even a single person could be seen. I went to the station master’s cabin and spoke to him about my problem and the necessity of getting in to the GT to reach Delhi to meet the DOT Secretary. The young man was very sympathetic and called the control room and requested for stopping the train there, informimg  the reason. He was shouted at by the person at the Control Room for making such a request and said it will not stop.

Now, the station master told me that he could not do anything more, but  the Train Guard, being a senior official, will be able to do something and called him. The Guard came to the platform from the other side and I told my urgency to reach Delhi. He also became sympathetic and called the Station Master of Khammam over Railway Phone who told that the GT has already left the station.

Guard now called the GT Train Driver. Guard told us that the Driver is a friend of his and he has requested to stop the train here. Guard asked me my compartment number and I told him S- 13.I could hear him telling S-3 to the driver, but I did not interrupt as any compartment was ok with me. By the time, we could see the train coming from the distance.

Guard, Station Master and I got down to the tracks and waited there while the Train was coming through the middle track. It started slowing and almost stopped. I could see S – 3 compartment. Quickly I climbed the steps to the compartment, with the Guard and the Station Master handing over my  bags as I reached the compartment. The train has already started.  It might not have stopped even for half a minute; may be it might not have even stopped at all, but was moving very very slowly. I could not even get time to thank the Station Master and the Guard. 

Now I had to reach the S-13 compartment which was behind. I walked with  all the three bags and by the time I reached my compartment, I was sweating despite the cold season.

I found that a woman was sleeping in my berth. When I told her that it is my berth she did not agree. But a boy in the nearby berth told her ‘Amma, that is his berth’ and the lady vacated the berth for me.

I was hell tired and slept heavily. I could not tell our A.P. comrades what all happened as the mobile services have not yet started. After reaching Delhi in the morning, telephoned Sampath Rao and told my ordeal. I also told him that I will write a letter to the Railway Minister appreciating the help of the Guard and the Station Master.

He told that as soon as the train had left, they had realised that it was not GT in which I have boarded, but could not do any thing and expressed happiness that I have reached Delhi in time. But he advised me that it will be inadvisabe to write to the Minister and instead he will go to the Station Master and thank him and also request him to convey thanks to the Guard. He did as promised and was also happy to find that the Station Master was related one of the telecom comrades there.

V A N Namboodiri  01.06.2026