കേരള സാമൂഹ്യ സുരക്ഷ മിഷ്യൻ വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് വയോമിത്രം.
65 കഴിഞ്ഞ മുതിർന്ന പൗരന്മാരുടെ ആരോഗ്യ സാമൂഹ്യ പരിരക്ഷ ലക്ഷ്യമാക്കുന്നു. കേരളത്തിലെ കോർപറേഷൻ / മുനിസിപ്പാലിറ്റി പ്രദേശങ്ങളിൽ 65 പൂർത്തിയായ പൗരന്മാർക്ക് മൊബൈൽ ക്ലിനിക് വഴിയും മറ്റും സൗജന്യമായി മരുന്ന്, പാലിയറ്റീവ് കെയർ, കൗൺസിലിങ്, ഹെൽത്ത് ഡസ്ക് എന്നിവ ലഭ്യമാക്കുന്നു.
ഈ സൗകര്യങ്ങളെല്ലാം ബ്ലോക്ക്, വില്ലേ ജ്, പഞ്ചായത്തുകളിലും നടപ്പിലാക്കണമെന്നും, 60 വയസ്സ് കഴിഞ്ഞവരെയും ഉൾപ്പെടുത്തണമെന്നും, ഇപ്പോഴുള്ള സജ്ജീകരണങ്ങൾ മെച്ചപ്പെടുത്തണമെന്നും സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫയർ അസോസിയേഷൻ സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പാവപ്പെട്ടവരായ വയോജനങ്ങൾക്ക് ചില മാനദൺഡങ്ങൾക്കനുസരിച് ഓരോ മാസത്തിലും 1600 രൂപ വീതം സംസ്ഥാന സർക്കാർ പെൻഷൻ നൽകുന്നുണ്ട്. 2006ൽ സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫയർ അസോസിയേഷൻ രൂപീകരിച്ച കാലത്ത് ലഭിച്ചിരുന്നത് 65 രൂപ മാത്രം. തുടർച്ചയായ നിവേദനങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ഫലമായി 2011ൽ 400 രൂപയായും, 2016ൽ 600 രൂപയായും ഉയർത്തപ്പെട്ടു. 2016ൽ അധികാരത്തിൽ വന്ന ഇടതുപക്ഷ ജനാധിപത്യ സർക്കാർ അത് 1000 രൂപയിലേക്കു ഉയർത്തുകയും രണ്ടു വർഷത്തോളമുള്ള കുടിശ്ശിക നൽകുകയും ചെയ്തു. 2021ൽ അത് 1600 രൂപയിലേക്ക് വർധിപ്പിച്ചു. ഓണത്തിന് മുൻപായി ആഗസ്റ്റിലെ പെൻഷനും നൽകി.
52 ലക്ഷത്തിൽപരം പേർക്ക് വയോജന പെൻഷൻ നൽകുന്നുണ്ട്.
വയോജന പെൻഷൻ 5000 രൂപയായി ഉയർത്തണമെന്ന് SCFWA സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്ര സർക്കാർ നൽകുന്ന 200 രൂപ അടക്കമാണ് 1600 രൂപ. എന്നാൽ വർഷങ്ങളായി കേന്ദ്രം നൽകേണ്ട തുക കേരള സർക്കാറിന്നു നൽകിയിട്ടില്ല. മാത്രവുമല്ല 2 ലക്ഷത്തിൽ പരം വയോജനങ്ങൾക്ക് മാത്രമേ കേന്ദ്ര വയോജന പെൻഷൻ ലഭിക്കുന്നുള്ളു. അതും ഇപ്പോൾ കുടിശ്ശികയാണ്.
കേന്ദ്രം നൽകേണ്ട തുക അടിയന്തിരമായി നൽകണമെന്നും തുക വർധിപ്പിക്കണമെന്നും SCFWA ആവശ്യപ്പെട്ടിട്ടുണ്ട്.
പാവപ്പെട്ടവരായ വയോജനങ്ങൾക്ക് ചില മാനദൺഡങ്ങൾക്കനുസരിച് ഓരോ മാസത്തിലും 1600 രൂപ വീതം സംസ്ഥാന സർക്കാർ പെൻഷൻ നൽകുന്നുണ്ട്. 2006ൽ സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫയർ അസോസിയേഷൻ രൂപീകരിച്ച കാലത്ത് ലഭിച്ചിരുന്നത് 65 രൂപ മാത്രം. തുടർച്ചയായ നിവേദനങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ഫലമായി 2011ൽ 400 രൂപയായും, 2016ൽ 600 രൂപയായും ഉയർത്തപ്പെട്ടു. 2016ൽ അധികാരത്തിൽ വന്ന ഇടതുപക്ഷ ജനാധിപത്യ സർക്കാർ അത് 1000 രൂപയിലേക്കു ഉയർത്തുകയും രണ്ടു വർഷത്തോളമുള്ള കുടിശ്ശിക നൽകുകയും ചെയ്തു. 2021ൽ അത് 1600 രൂപയിലേക്ക് വർധിപ്പിച്ചു. ഓണത്തിന് മുൻപായി ആഗസ്റ്റിലെ പെൻഷനും നൽകി.
52 ലക്ഷത്തിൽപരം പേർക്ക് വയോജന പെൻഷൻ നൽകുന്നുണ്ട്.
വയോജന പെൻഷൻ 5000 രൂപയായി ഉയർത്തണമെന്ന് SCFWA സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്ര സർക്കാർ നൽകുന്ന 200 രൂപ അടക്കമാണ് 1600 രൂപ. എന്നാൽ വർഷങ്ങളായി കേന്ദ്രം നൽകേണ്ട തുക കേരള സർക്കാറിന്നു നൽകിയിട്ടില്ല. മാത്രവുമല്ല 2 ലക്ഷത്തിൽ പരം വയോജനങ്ങൾക്ക് മാത്രമേ കേന്ദ്ര വയോജന പെൻഷൻ ലഭിക്കുന്നുള്ളു. അതും ഇപ്പോൾ കുടിശ്ശികയാണ്.
കേന്ദ്രം നൽകേണ്ട തുക അടിയന്തിരമായി നൽകണമെന്നും തുക വർധിപ്പിക്കണമെന്നും SCFWA ആവശ്യപ്പെട്ടിട്ടുണ്ട്.
വി എ എൻ നമ്പൂതിരി പ്രസിഡന്റ് SCFWA.
All reactions:
3Balakrishnan Edavanputleth, Rajesh Mohananathan Nair and 1 other
പാവപ്പെട്ടവരായ വയോജനങ്ങൾക്ക് ചില മാനദൺഡങ്ങൾക്കനുസരിച് ഓരോ മാസത്തിലും 1600 രൂപ വീതം സംസ്ഥാന സർക്കാർ പെൻഷൻ നൽകുന്നുണ്ട്. 2006ൽ സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫയർ അസോസിയേഷൻ രൂപീകരിച്ച കാലത്ത് ലഭിച്ചിരുന്നത് 65 രൂപ മാത്രം. തുടർച്ചയായ നിവേദനങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ഫലമായി 2011ൽ 400 രൂപയായും, 2016ൽ 600 രൂപയായും ഉയർത്തപ്പെട്ടു. 2016ൽ അധികാരത്തിൽ വന്ന ഇടതുപക്ഷ ജനാധിപത്യ സർക്കാർ അത് 1000 രൂപയിലേക്കു ഉയർത്തുകയും രണ്ടു വർഷത്തോളമുള്ള കുടിശ്ശിക നൽകുകയും ചെയ്തു. 2021ൽ അത് 1600 രൂപയിലേക്ക് വർധിപ്പിച്ചു. ഓണത്തിന് മുൻപായി ആഗസ്റ്റിലെ പെൻഷനും നൽകി.
52 ലക്ഷത്തിൽപരം പേർക്ക് വയോജന പെൻഷൻ നൽകുന്നുണ്ട്.
വയോജന പെൻഷൻ 5000 രൂപയായി ഉയർത്തണമെന്ന് SCFWA സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്ര സർക്കാർ നൽകുന്ന 200 രൂപ അടക്കമാണ് 1600 രൂപ. എന്നാൽ വർഷങ്ങളായി കേന്ദ്രം നൽകേണ്ട തുക കേരള സർക്കാറിന്നു നൽകിയിട്ടില്ല. മാത്രവുമല്ല 2 ലക്ഷത്തിൽ പരം വയോജനങ്ങൾക്ക് മാത്രമേ കേന്ദ്ര വയോജന പെൻഷൻ ലഭിക്കുന്നുള്ളു. അതും ഇപ്പോൾ കുടിശ്ശികയാണ്.
കേന്ദ്രം നൽകേണ്ട തുക അടിയന്തിരമായി നൽകണമെന്നും തുക വർധിപ്പിക്കണമെന്നും SCFWA ആവശ്യപ്പെട്ടിട്ടുണ്ട്.
വി എ എൻ നമ്പൂതിരി പ്രസിഡന്റ് SCFWA.
All reactions:
3Balakrishnan Edavanputleth, Rajesh Mohananathan Nair and 1 other
ലോകത്തിലും, ഇന്ത്യയിലും, കേരളത്തിലും ജനസംഖ്യ വർധിക്കുന്നു. 60 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരന്മാരുടെ എണ്ണവും ജനസംഖ്യയിലെ ശതമാനവും അതോടൊപ്പം വർധിക്കുന്നുണ്ട്. 2050 ആകുമ്പോഴേക്കും ലോക ജന സംഖ്യ 800 കോടിയായി ഉയരുമെന്നും അതിന്റെ നാലിലൊന്നു, അതായത് 200 കോടി വയോജനങ്ങളായിരിക്കുമെന്നും കണക്കാക്കപ്പെടുന്നു.
നമ്മൾ വയോജനങ്ങൾ – 22
വയോജന ദശകം 2021- 2030.
ലോകത്തിലും, ഇന്ത്യയിലും, കേരളത്തിലും ജനസംഖ്യ വർധിക്കുന്നു. 60 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരന്മാരുടെ എണ്ണവും ജനസംഖ്യയിലെ ശതമാനവും അതോടൊപ്പം വർധിക്കുന്നുണ്ട്. 2050 ആകുമ്പോഴേക്കും ലോക ജന സംഖ്യ 800 കോടിയായി ഉയരുമെന്നും അതിന്റെ നാലിലൊന്നു, അതായത് 200 കോടി വയോജനങ്ങളായിരിക്കുമെന്നും കണക്കാക്കപ്പെടുന്നു.
സ്ത്രീകളുടെ എണ്ണവും ആയുർദൈർഘ്യവും പുരുഷന്മാരുടെതിനേക്കാളും കൂടുതലായിരിക്കും. കേരളത്തിലും അത് തന്നെ. ഇപ്പോൾ സ്ത്രീകളുടെ ശരാശരി വയസ്സ് 77 ഉം, പുരുഷന്മാരുടെത് 75 ഉം. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ 100 വയസ്സിനു മേലെയുള്ളവരുടെ എണ്ണം ഗണ്യമായി വർധിച്ചിരിക്കും.
ഈ വസ്തുതകളെല്ലാം കണക്കിലെടുത്ത ഐക്യ രാഷ്ട്ര സഭ, 2021 – 2030 വർഷങ്ങളെ വയോജന ദശകം ആയി പ്രഖ്യാപിക്കുകയും വയോജന പരിപാലനം, സുരക്ഷ, സംരക്ഷണം എന്നിവക്കാവശ്യമായ നിയമനിർമാണങ്ങൾ, നടപടികൾ എന്നിവ ഫലപ്രദമായി നടപ്പിലാക്കണമെന്ന് രാജ്യങ്ങൾക്ക് നിർദേശങ്ങൾ നൽകിയിട്ടുമുണ്ട്.
കേരളത്തിലെ ഏറ്റവും വലിയ വയോജന സംഘടനയായ സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫയർ അസോസിയേഷൻ, ഇത്തരം വയോജന സൗഹൃദ നടപടികൾ നടപ്പിലാക്കാൻ കേന്ദ്ര – കേരള സർക്കാരുകളോട് ആവശ്യപ്പെടുന്നു.
തുടർ പോസ്റ്റുകളിൽ കേരളത്തിലെ ഇടതു പക്ഷ ജനാധിപത്യ സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വയോജന സൗഹൃദ പദ്ധതി കളെക്കുറിച്ച് വിശദീകരിക്കുന്നതാണ്.
ലോകത്തിലും, ഇന്ത്യയിലും, കേരളത്തിലും ജനസംഖ്യ വർധിക്കുന്നു. 60 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരന്മാരുടെ എണ്ണവും ജനസംഖ്യയിലെ ശതമാനവും അതോടൊപ്പം വർധിക്കുന്നുണ്ട്. 2050 ആകുമ്പോഴേക്കും ലോക ജന സംഖ്യ 800 കോടിയായി ഉയരുമെന്നും അതിന്റെ നാലിലൊന്നു, അതായത് 200 കോടി വയോജനങ്ങളായിരിക്കുമെന്നും കണക്കാക്കപ്പെടുന്നു.
സ്ത്രീകളുടെ എണ്ണവും ആയുർദൈർഘ്യവും പുരുഷന്മാരുടെതിനേക്കാളും കൂടുതലായിരിക്കും. കേരളത്തിലും അത് തന്നെ. ഇപ്പോൾ സ്ത്രീകളുടെ ശരാശരി വയസ്സ് 77 ഉം, പുരുഷന്മാരുടെത് 75 ഉം. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ 100 വയസ്സിനു മേലെയുള്ളവരുടെ എണ്ണം ഗണ്യമായി വർധിച്ചിരിക്കും.
ഈ വസ്തുതകളെല്ലാം കണക്കിലെടുത്ത ഐക്യ രാഷ്ട്ര സഭ, 2021 – 2030 വർഷങ്ങളെ വയോജന ദശകം ആയി പ്രഖ്യാപിക്കുകയും വയോജന പരിപാലനം, സുരക്ഷ, സംരക്ഷണം എന്നിവക്കാവശ്യമായ നിയമനിർമാണങ്ങൾ, നടപടികൾ എന്നിവ ഫലപ്രദമായി നടപ്പിലാക്കണമെന്ന് രാജ്യങ്ങൾക്ക് നിർദേശങ്ങൾ നൽകിയിട്ടുമുണ്ട്.
കേരളത്തിലെ ഏറ്റവും വലിയ വയോജന സംഘടനയായ സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫയർ അസോസിയേഷൻ, ഇത്തരം വയോജന സൗഹൃദ നടപടികൾ നടപ്പിലാക്കാൻ കേന്ദ്ര – കേരള സർക്കാരുകളോട് ആവശ്യപ്പെടുന്നു.
തുടർ പോസ്റ്റുകളിൽ കേരളത്തിലെ ഇടതു പക്ഷ ജനാധിപത്യ സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വയോജന സൗഹൃദ പദ്ധതി കളെക്കുറിച്ച് വിശദീകരിക്കുന്നതാണ്.
മനുഷ്യ പുരോഗതിയിൽ നിർണായക പങ്ക് വഹിക്കുന്നതാണ് വായനയും അറിവ് നേടലും.
ജോലി എടുക്കുന്ന കാലത്തും കുടുംബത്തെ പുലർത്തുകയും കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ഉറപ്പാക്കുകയും ചെയ്യുന്ന സമയത്തും പലപ്പോഴും വായിക്കാനുള്ള സമയം നമുക്ക് കിട്ടിയിരിക്കില്ല. പുസ്തകങ്ങൾ വാങ്ങിച്ചിട്ടുണ്ടാകാം, വായന നടന്നിരിക്കില്ല. (എല്ലാവരും അങ്ങിനെയാവണമെന്നില്ല ; ജീവിതം മുഴുവൻ തുടർച്ചയായ വായന നടത്തിയവരുമുണ്ടാകാം ).
ജോലിയിൽ നിന്നും വിരമിച്ചു, അല്ലെങ്കിൽ ജോലി എടുക്കാൻ വയ്യാതായി വിശ്രമിക്കുമ്പോൾ നമ്മുടെ വലിയ കൂട്ടുകാരാണ് പുസ്തകങ്ങൾ.
കേരളത്തിൽ നഗരങ്ങളിലും, ഗ്രാമങ്ങളിലുമെല്ലാം നല്ല വായന ശാലകളുണ്ട്, പുസ്തകങ്ങളുമുണ്ട്. പുസ്തകങ്ങൾ മേടിച്ചു വായിക്കുന്ന ശീലമാണെങ്കിൽ അതിന്നു പുസ്തക ശാലകളുമുണ്ട്.
വായിക്കുമ്പോൾ അറിവ് വർധിക്കുന്നു. രസകരമായ കഥകളും, നോവലുകളും. യാത്രക്കുറിപ്പുകൾ, രാഷ്ട്രീയം, ശാസ്ത്രം – ഏതു മേഖലയുമാവാം.
വായിക്കുമ്പോൾ ആവശ്യമുള്ള കാര്യങ്ങൾ കുറിച്ച് വെക്കുകയുമാവാം. പിന്നീട് ഉപയോഗിക്കാം.
കുഞ്ഞു കാലം മുതൽ മിക്കവാറും എല്ലാവരുടെയും വലിയ ആഗ്രഹമാണ് യാത്ര ചെയ്യുക, സ്ഥലങ്ങൾ കാണുക, പുതിയ പുതിയ ആളുകളുമായി പരിചയപ്പെടുക, വിവിധ തരം ഭക്ഷണം കഴിക്കുക എന്നൊക്കെ.
രണ്ടു തലമുറ മുമ്പത്തെ ആളുകളാണ് മിക്കവാറും ഇന്നത്തെ വയോജനങ്ങൾ. നഗരങ്ങൾ അധികം വളർന്നിരുന്നില്ല. മിക്കവാറും ആളുകൾ ഗ്രാമങ്ങളിൽ. എട്ടാം ക്ലാസ്സും , പത്താം ക്ലാസ്സും പാസ്സാകുന്നവർ പോലും വിരളം.
ഗ്രാമത്തിന്നു പുറത്തേക്കു പോകുന്നവർ വളരെ ചുരുക്കം. പലരും തീവണ്ടി കാണുന്നത് തന്നെ വലുതായ ശേഷമാണു. വിദൂര യാത്രകളും വളരെ കുറവ്.
ജോലി കിട്ടിയവരാണെങ്കിൽ അല്പം ചില യാത്രകൾ പോയിക്കാണും. ബഹുഭൂരിപക്ഷത്തിന്റെയും സ്ഥിതി അതല്ല. പല കാരണങ്ങളാലും നമ്മുടെ തലമുറയ്ക്ക് അധികം യാത്ര ചെയ്യാൻ പറ്റിയിട്ടില്ല.
കാലം മാറി. പലരുടെയും മക്കൾ ജോലി ചെയ്യുന്നത് ഇന്ത്യയിലെ വിവിധ നഗരങ്ങളിലൊ, വിദേശങ്ങളിലൊ ആണ്. അവിടെ പോയി മക്കളുടെയും കൊച്ചുമക്കളുടേയുമൊക്കെ കൂടെ താമസിക്കാൻ സന്ദർഭം ലഭിക്കും. ഒട്ടേറെ ടൂറിസ്റ്റ് ഏജൻസികൾ കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കോ, ആരാധനാലയങ്ങളിലേക്കോ എല്ലാം യാത്രകൾ ഏർപ്പാട് ചെയ്യുന്നുണ്ട്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്കും , വിദേശ രാജ്യങ്ങളിലേക്കും ടൂറിസ്റ്റ് യാത്ര ഏർപ്പാട് ചെയ്യുന്ന ഏജൻസികളും ഉണ്ട്. നമുക്ക് സ്വന്തമായും യാത്ര ചെയ്യാം. എല്ലാ വിധ സൗകര്യങ്ങളും. നല്ലൊരു വിഭാഗം വയോജനങ്ങൾ ഇതെല്ലാം നന്നായി ഉപയോഗിക്കുന്നുമുണ്ട്.
നമുക്കും യാത്ര ചെയ്യേണ്ടേ? താജ് മഹളും, ചാർമിനാറും, വാഗാ ബോർഡറും, ലഡാക്കും, കശ്മീറും, നളന്ദയും, അജന്തയും, അന്തമാനും…. ഒക്കെ കാണേണ്ടേ? കാശിയും, തിരുപ്പതിയും , നിസാമിദ്ദിൻ ദർഗയും, അമൃത് സർ ഗുരുദ്വാരയും , ഷിംല ക്രിസ്ത്യൻ പള്ളിയും സന്ദർശിക്കേണ്ടേ?
ആസ്ട്രേലിയയും അമേരിക്കയും അഫ്രിക്കയും യൂറോപ്പും അവിടങ്ങളിലെ ചരിത്ര പ്രധാനമായ സ്ഥലങ്ങളും കാണേണ്ടേ? നമ്മുടെ അയൽപ ക്കക്കാരായ നേപ്പാൾ, മ്യാന്മാർ, സിലോൺ, ചൈന, മലേഷ്യ… പോകേണ്ടേ?
പോകണം. തീർച്ചയായും പോകണം. നമ്മുടെ സാമ്പത്തികസ്ഥിതിയും ആരോഗ്യവും കണക്കിലെടുത്ത് നമുക്ക് എവിടെയും യാത്ര ചെയ്യാം, സ്ഥലങ്ങൾ കാണാം, പുതിയ ആളുകളെ പരിചയപ്പെടാം.
കുറച്ചു വർഷങ്ങൾക്കു മുമ്പ് പത്നിയൊപ്പം ലണ്ടനിലെ തീവണ്ടിയിൽ (ട്യൂബിൽ ) യാത്ര ചെയ്യുകയായിരുന്നു. അടുത്ത് മുന്നിലെ ഇരിപ്പിടങ്ങളിൽ അല്പം ചുക്കിച്ചുളിഞ്ഞ മുഖവുമായി നാലഞ്ചു പേർ ഇരിക്കുന്നുണ്ട്. സംസാരിച്ചു, പരിചയപ്പെട്ടു. ജാപ്പാൻകാരാണ്. കൂട്ടത്തിൽ വയസ്സും ചോദിച്ചു. അടുത്തിരുന്ന ആൾ പറഞ്ഞു, എനിക്ക് 85 വയസ്സ്. മറ്റേവരെല്ലാം 90 ന്നു മേലെ…
അടുത്ത സ്റ്റേഷനിലെത്തിയപ്പോൾ ഒരുവിധം ചുറു ചുറുക്കോടെ തന്നെ അവരെല്ലാം ഇറങ്ങി പ്പോയി. കഴിഞ്ഞ വർഷം അന്തരിച്ച 117 കഴിഞ്ഞ ജപ്പാൻ മുത്തശ്ശിയെ ഓർമയില്ലേ? ആരോഗ്യം സമ്മതിക്കുമെങ്കിൽ യാത്രക്ക് പ്രായം വലിയ തടസ്സമല്ല.
അതെ, നമുക്ക് യാത്ര ചെയ്യണം. പറ്റുമെങ്കിൽ മക്കളുടെ, കൊച്ചുമക്കളുടെ കൂടെ. അല്ലെങ്കിൽ കൂട്ടുകാരുടെ കൂടെ, അല്ലെങ്കിൽ രണ്ടു പേർ മാത്രം, അല്ലെങ്കിൽ ഒറ്റയ്ക്ക്..
യാത്ര എനിക്ക് ഇഷ്ടമാണ് ; നിങ്ങൾക്കോ?
വി ഏ എൻ നമ്പൂതിരി 02.09.2023.
All reactions:
നമ്മൾ വയോജനങ്ങൾ – 20
നമുക്ക് യാത്ര ചെയ്യേണ്ടേ? സ്ഥലങ്ങൾ കാണേണ്ടേ?
വേണം, വേണം, വേണം.
കുഞ്ഞു കാലം മുതൽ മിക്കവാറും എല്ലാവരുടെയും വലിയ ആഗ്രഹമാണ് യാത്ര ചെയ്യുക, സ്ഥലങ്ങൾ കാണുക, പുതിയ പുതിയ ആളുകളുമായി പരിചയപ്പെടുക, വിവിധ തരം ഭക്ഷണം കഴിക്കുക എന്നൊക്കെ.
രണ്ടു തലമുറ മുമ്പത്തെ ആളുകളാണ് മിക്കവാറും ഇന്നത്തെ വയോജനങ്ങൾ. നഗരങ്ങൾ അധികം വളർന്നിരുന്നില്ല. മിക്കവാറും ആളുകൾ ഗ്രാമങ്ങളിൽ. എട്ടാം ക്ലാസ്സും , പത്താം ക്ലാസ്സും പാസ്സാകുന്നവർ പോലും വിരളം.
ഗ്രാമത്തിന്നു പുറത്തേക്കു പോകുന്നവർ വളരെ ചുരുക്കം. പലരും തീവണ്ടി കാണുന്നത് തന്നെ വലുതായ ശേഷമാണു. വിദൂര യാത്രകളും വളരെ കുറവ്.
ജോലി കിട്ടിയവരാണെങ്കിൽ അല്പം ചില യാത്രകൾ പോയിക്കാണും. ബഹുഭൂരിപക്ഷത്തിന്റെയും സ്ഥിതി അതല്ല. പല കാരണങ്ങളാലും നമ്മുടെ തലമുറയ്ക്ക് അധികം യാത്ര ചെയ്യാൻ പറ്റിയിട്ടില്ല.
കാലം മാറി. പലരുടെയും മക്കൾ ജോലി ചെയ്യുന്നത് ഇന്ത്യയിലെ വിവിധ നഗരങ്ങളിലൊ, വിദേശങ്ങളിലൊ ആണ്. അവിടെ പോയി മക്കളുടെയും കൊച്ചുമക്കളുടേയുമൊക്കെ കൂടെ താമസിക്കാൻ സന്ദർഭം ലഭിക്കും. ഒട്ടേറെ ടൂറിസ്റ്റ് ഏജൻസികൾ കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കോ, ആരാധനാലയങ്ങളിലേക്കോ എല്ലാം യാത്രകൾ ഏർപ്പാട് ചെയ്യുന്നുണ്ട്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്കും , വിദേശ രാജ്യങ്ങളിലേക്കും ടൂറിസ്റ്റ് യാത്ര ഏർപ്പാട് ചെയ്യുന്ന ഏജൻസികളും ഉണ്ട്. നമുക്ക് സ്വന്തമായും യാത്ര ചെയ്യാം. എല്ലാ വിധ സൗകര്യങ്ങളും. നല്ലൊരു വിഭാഗം വയോജനങ്ങൾ ഇതെല്ലാം നന്നായി ഉപയോഗിക്കുന്നുമുണ്ട്.
നമുക്കും യാത്ര ചെയ്യേണ്ടേ? താജ് മഹളും, ചാർമിനാറും, വാഗാ ബോർഡറും, ലഡാക്കും, കശ്മീറും, നളന്ദയും, അജന്തയും, അന്തമാനും…. ഒക്കെ കാണേണ്ടേ? കാശിയും, തിരുപ്പതിയും , നിസാമിദ്ദിൻ ദർഗയും, അമൃത് സർ ഗുരുദ്വാരയും , ഷിംല ക്രിസ്ത്യൻ പള്ളിയും സന്ദർശിക്കേണ്ടേ?
ആസ്ട്രേലിയയും അമേരിക്കയും അഫ്രിക്കയും യൂറോപ്പും അവിടങ്ങളിലെ ചരിത്ര പ്രധാനമായ സ്ഥലങ്ങളും കാണേണ്ടേ? നമ്മുടെ അയൽപ ക്കക്കാരായ നേപ്പാൾ, മ്യാന്മാർ, സിലോൺ, ചൈന, മലേഷ്യ… പോകേണ്ടേ?
പോകണം. തീർച്ചയായും പോകണം. നമ്മുടെ സാമ്പത്തികസ്ഥിതിയും ആരോഗ്യവും കണക്കിലെടുത്ത് നമുക്ക് എവിടെയും യാത്ര ചെയ്യാം, സ്ഥലങ്ങൾ കാണാം, പുതിയ ആളുകളെ പരിചയപ്പെടാം.
കുറച്ചു വർഷങ്ങൾക്കു മുമ്പ് പത്നിയൊപ്പം ലണ്ടനിലെ തീവണ്ടിയിൽ (ട്യൂബിൽ ) യാത്ര ചെയ്യുകയായിരുന്നു. അടുത്ത് മുന്നിലെ ഇരിപ്പിടങ്ങളിൽ അല്പം ചുക്കിച്ചുളിഞ്ഞ മുഖവുമായി നാലഞ്ചു പേർ ഇരിക്കുന്നുണ്ട്. സംസാരിച്ചു, പരിചയപ്പെട്ടു. ജാപ്പാൻകാരാണ്. കൂട്ടത്തിൽ വയസ്സും ചോദിച്ചു. അടുത്തിരുന്ന ആൾ പറഞ്ഞു, എനിക്ക് 85 വയസ്സ്. മറ്റേവരെല്ലാം 90 ന്നു മേലെ…
അടുത്ത സ്റ്റേഷനിലെത്തിയപ്പോൾ ഒരുവിധം ചുറു ചുറുക്കോടെ തന്നെ അവരെല്ലാം ഇറങ്ങി പ്പോയി. കഴിഞ്ഞ വർഷം അന്തരിച്ച 117 കഴിഞ്ഞ ജപ്പാൻ മുത്തശ്ശിയെ ഓർമയില്ലേ? ആരോഗ്യം സമ്മതിക്കുമെങ്കിൽ യാത്രക്ക് പ്രായം വലിയ തടസ്സമല്ല.
അതെ, നമുക്ക് യാത്ര ചെയ്യണം. പറ്റുമെങ്കിൽ മക്കളുടെ, കൊച്ചുമക്കളുടെ കൂടെ. അല്ലെങ്കിൽ കൂട്ടുകാരുടെ കൂടെ, അല്ലെങ്കിൽ രണ്ടു പേർ മാത്രം, അല്ലെങ്കിൽ ഒറ്റയ്ക്ക്..
The Asian Regional Conference of Trade Union International (Pensioners & Retirees) will be held on 01.10.2023 at Thiruvananthapuram of Kerala as announced earlier. A broad based Reception Committee of Kerala Organizations with Great Public figures and our Pensioners Associations is formed in a special meeting on 31.07.2023 in the P&T House of Thiruvananthapuram. GS AIBDPA comrade K.G.Jayaraj will be the General Secretary of the Reception Committee. The number of Delegates representing each organization will be intimated very shortly. Kindly note that no visitor except the Delegate allotted will be in this conference for want of accommodation and purposeful international conference. Detailed Circular to all Indian Affiliated organisations of NCCPA will be shortly sent by the Reception Committee- KR SG NCCPA & Asia Coordinator of TUI(P&R)
SCFWA രണ്ടാം സംസ്ഥാന സമ്മേളനം കണ്ണൂരിൽ വെച്ച നവംബർ 24, 25 തീയതികളിലായി നടക്കും. ഓഗസ്റ്റ് 5 ന്ന് കണ്ണൂരിൽ വെച്ച് ചേർന്ന സ്വാഗതസംഘ രൂപീകരണ യോഗത്തിൽ വിവിധ സംഘടന പ്രതിനിധികൾ പങ്കെടുത്തു. SCFWA സംസ്ഥാന പ്രസിഡന്റ് വി ഏ എൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കുഞ്ഞിക്കണ്ണൻ സ്വാഗതംശംസിച്ചു. സിപിഐ ( എം ) ജില്ലാ സെക്രട്ടറി സ. എം വി ജയരാജൻ യോഗം ഉദ്ഘാട നം നിർവഹിച്ചു. ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്ണൻ, മുൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
സർവ ശ്രി എം വി ജയരാജൻ ( ചെയർമാൻ ), കെ നാരായണൻ ( ജനറൽ കൺവീനർ ) എന്നിവരടങ്ങുന്ന സ്വാഗത സംഘം രൂപീകരിച്ചു.
July 2023 is the 77th anniversary of the 1946 strike and 63rd anniversary of the 1960 strike of the Posts and Telegraphs and the Central Government employees.
The 1946 strike of P and T employees which started on 11th July and continued for 23 days is part of the great Independence Struggle. The strike ended only after all the 12 demands raised in the strike were conceded by the British Indian government. It was led by the visionary veteran leaders Comrades V.G.Dalvi, B.N.Ghosh, K.G.Bose and others. Pandit Jawaharlal Nehru, Sardar Vallabhai Patel, Jyoti Basu , P.Krishna Pillai and other leaders of the independence movement as also AITUC gave full support to the strike. There were solidarity strikes by the workers in various sectors in all major cities of the country including Calcutta, Bombay, Madras etc. who also organized mighty demonstrations with tens of thousands of workers. It is recorded by historians that the rally in support of the P and T strike in Calcutta was the biggest rally the city has witnessed till then.
The 5 days strike by the Central government employees in 1960 was the first major strike after India got Independence in 1947. It started in the midnight of 11/12 July 1960 and continued for 5 days. The main demands were Need Based Minimum Wage and DA according to the Cost of Living Index. While the Communist Party and its leaders gave full support to the strike, Congress Party and the central government headed by Jawaharlal Nehru, the first Prime Minister of India, who had supported the 1946 strike, took all measures to suppress it. The draconian Essential Service Maintenance Ordinance (ESMO) was promulgated for the first time and the striking employees were hunted down like the enemies of the country. Tens of thousands of workers were arrested and jailed. The Secretary General of NFPTE, Com.P.S.R.Anjaneyulu, was arrested, chained and walked through the streets of Delhi up to the jail. Tens of thousands of employees were dismissed, terminated and imposed with major punishments. 14 workers lost their lives after being shot and beaten by the police. Railway workers who picketed trains were hunted down and killed. The central government called the strike as ‘Civil Rebellion’ and used all its oppressive machineries to crush it. The workers had no alternative but to withdraw the strike unconditionally, with almost all its leaders in jail.
There was uproar in the Parliament against the way the strike was dealt by the government. Comrade A.K.Gopalan and other prominent M.P.s severely criticized the government for its inhuman victimization of the striking workers and demanded immediate reinstatement of the dismissed, release of the arrested workers and leaders etc. The workers heroically fought against the vindictive victimization and organized many protest actions.
Within 3-4 years all dismissed and terminated employees were taken back. Government appointed, one after another, two Commissions to look in to the D.A. issue. The demands raised by the Central Government employees in the 1960 strike became the demands of the entire working class. ‘No Struggle is in vain. ‘
The present Modi Government continues with its anti-worker, anti-kisan policies and has already taken away many precious rights of the workers achieved after great struggles. PSUs are closed or handed over to the corporates, like Adanis and Ambanis. Lakhs of vacancies are kept vacant in the government services, while crores of young men and women wander in the streets seeking jobs. Contract workers are deprived of their rights and allowed to be treated as wage-slaves.
Workers, kisans and other toiling masses are in continued struggles for their right to live, work and maintain their families. The kisan-worker unity and joint struggles are welcome developments. The opposition parties are in discussion for a common front in the 2024 elections against the anti-people government.
The memory of the two historic strikes of July 1946 and 1960 will certainly inspire the workers for future struggles and to march ahead with confidence.
Red salute to the martyrs of 1946 and 1960 strikes!
The second phase of the NCCPA agitational program on the 15 point charter of demands, including Pension Revision of BSNL absorbed pensioners with 15% fitment from 01-01-2017, delinking wage revision, is the Mass Dharna at state capitals on 23-05-2023. All the AIBDPA units, particularly each Circle branch and the district branch at the state capitals, are requested to mobilize maximum pensioners jointly with other constituents of NCCPA for the Mass Dharna so that the program is made a grand success.
SIGNATURE CAMPAIGN TO THE PRIME MINISTER.
A memorandum seeking settlement of the genuine demands is decided to be submitted to the Hon’ble Prime Minister during the Parliament March on 21-07-2023 signed by thousands of pensioners. The memorandum has already been prepared by NCCPA and will be forwarded to all the Circle Secretaries shortly. Arrangements have to be made to send it to all the district/ area Secretaries to get it signed by maximum pensioners. The signed memorandum may please be sent to; Com.K Ragavendran, Secretary General, NCCPA, 13-C, Feroz Shah Road, New Delhi -110001 so as to reach before 15-07-2021.
PARLIAMENT MARCH ON 21-07-2023- NUMBER OF PARICIPANTS FROM FAR AWAY CIRCLES BE INTIMATED EARLY TO ARRANGE ACCOMMODATION.
The quota of participation from each Circle in the Parliament March on 21st July, 2023 was intimated well in advance through the CHQ chit dated.12-04-2023 . It was also requested to send the arrival/departure details of participants from far away circles to arrange accommodation by CHQ for one day. So it is once again requested to all for ensuring maximum participation of pensioners in the Parliament March. The list of participants from far away circles who want accommodation should reach CHQ before 15-06-2023.
Let us take up these important tasks seriously to make the agitational program a resounding success.